Webdunia - Bharat's app for daily news and videos

Install App

ഒപിഎസിന്റെ പ്ലാൻ എല്ലാം വെറുതെയായി?

ആദ്യം ശശിയായത് ശശികല, ഇപ്പോൾ പനീർസെൽവം!

Webdunia
വ്യാഴം, 16 ഫെബ്രുവരി 2017 (13:38 IST)
അടുത്ത തമിഴ്നാട് മുഖ്യമന്ത്രിയായി എടപ്പാടി പളനിസാമി ഇന്ന് വൈകിട്ട് സത്യപ്രതിഞ്ജ ചെയ്യും. അങ്ങനെയെങ്കിൽ നാളിത്രയും ഒ പനീർസെൽവം നടത്തിയ പ്ലാനിങ്ങെല്ലാം പാഴായി പോവുകയല്ലേ?. മുഖ്യമന്ത്രി കസേരയിൽ ഇരിക്കാനുള്ള തന്ത്രപ്പാടിലായിരുന്നു ശശികലയും ഒപിഎസും എന്ന് വ്യക്തം.
 
എന്നാൽ, അനധികൃതസ്വത്ത് സമ്പാദനത്തിൽ സുപ്രിംകോടതി ശശികലയെ കുറ്റക്കാരി ആയി വിധിയ്ക്കുമെന്ന് ചിന്നമ്മ പോലും കരുതിക്കാണില്ല. വളരെ പെട്ടന്നായിരുന്നു ചിന്നമ്മയുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചത്. തനിക്ക് മുഖ്യമന്ത്രി ആകാൻ പറ്റിയില്ലെങ്കിലും വേണ്ട, ആ സ്ഥാനം ഒപിഎസിന് കിട്ടെരുതെന്ന് വാശിയുള്ളതു പോലെയായിരുന്നു ചിന്നമ്മയുടെ നടപടികൾ.
 
തന്റെ സ്ഥാനത്തേക്ക് എടപ്പള്ളി പളനിസാമിയെ ഉയർത്തിയിട്ടാണ് ചിന്നമ്മ ജയിൽവാസത്തിനായി ബാംഗളൂർക്ക് പോയത്. ഇത് ഒപിഎസ്സിന് ഇരുട്ടടിയായിരുന്നു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയവും എടപ്പാടി പളനിസാമിക്ക് ഗവര്‍ണര്‍ നല്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ഗവര്‍ണറെ കണ്ട എടപ്പാടി പളനിസാമി സര്‍ക്കാര്‍ രൂപീകരിക്കാന്‍ 124 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments