Webdunia - Bharat's app for daily news and videos

Install App

പ്രണയവും സ്വത്ത് തര്‍ക്കവും; യുവതിയുടെ ബന്ധുക്കള്‍ കാമുകനായ അധ്യാപകനെ കുത്തിക്കൊന്നു!

Webdunia
വ്യാഴം, 30 മെയ് 2019 (15:17 IST)
പ്രണയബന്ധത്തില്‍ നിന്നും പിന്മാറാത്തതിന് യുവതിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് കാമുകനായ അധ്യാപകനെ കൊലപ്പെടുത്തി.

മഡന്ത്യാര്‍ കൊല്‍പടബയല്‍ ഗവ ഐടിഐ അധ്യാപകന്‍ വിക്രം ജയിന്‍ (40) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ അയല്‍ക്കാരും സുഹൃത്തുക്കളുമായ നാഗേഷ് പൂജാരി (32), ഡിക്കയ്യ നല്‍കെ (39) എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

തിങ്കളാഴ്‌ചയാണ് കൊലപാതകം നടന്നത്. നാഗേഷിന്റെ ബന്ധുവായ യുവതിയുമായി വിക്രം പ്രണയത്തിലായിരുന്നു. ബന്ധം തുടരരുതെന്നും പിന്മാറണമെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. സ്വത്ത് സംബന്ധമായ തര്‍ക്കവും വിരോധവും ഡിക്കയ്യയ്‌ക്ക് വിക്രമുമായി ഉണ്ടായിരുന്നു. ഇതോടെയാണ് കൊല നടത്താന്‍ ഇവര്‍ തീരുമാനിച്ചത്.

സംഭവദിവം ഒരുമിച്ചിരുന്ന മദ്യപിക്കുകയും സംസാരിക്കുകയും ചെയ്‌തു മൂന്നു പേരും. ഇതിനിടെ പ്രതികള്‍ വിക്രമുമായി വഴക്ക് ഉണ്ടാകുകയും കുത്തികൊല്ലുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ ണ്ടൂര്‍ കോടിക്കട്ടെ റോഡില്‍ വിക്രമിന്റെ മൃതദ്ദേഹം കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബൈന്ദൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് പ്രതികള്‍ പിടിക്കപ്പെടുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments