Webdunia - Bharat's app for daily news and videos

Install App

വാഹന പരിശോധനക്കിടെ യുവാവിന്റെ ഫോൺ പരിശോധിച്ച പൊലീസ് ഞെട്ടി, ഫോണിൽ സൂക്ഷിച്ചിരുന്നത് 50ഓളം യുവതികളെ പീഡനത്തിന് ഇരയാക്കിയതിന്റെ ദൃശ്യങ്ങൾ

Webdunia
ഞായര്‍, 16 ഡിസം‌ബര്‍ 2018 (17:06 IST)
ചെന്നൈ: വാഹന പരിശോധനക്കിടെ യുവാവിന്റെ ഫോൺ പരിശോധിച്ച പൊലീസ് കണ്ടെത്തിയത് 50ഓളം യുവതികളെ പീഡനത്തിൻന് ഇരയാക്കിയതിന്റെ ദൃശ്യങ്ങൾ. ഡിസംബർ 14ന് ചെന്നൈയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇയൾ പിടിയിലായത്. 
 
വാഹനത്തിന്റെ ബുക്കും പേപ്പറും ശരിയല്ലാത്തതിനാലാണ് യുവാവിനെ പൊലീസ് ചോദ്യം ചെയ്തത്. പൊലീസിന്റെ ചോദ്യങ്ങൾക്ക് പരസ്‌പര വിരുദ്ധമായ ഉത്തരങ്ങളാണ് യുവാവ് നൽകിയത്. ഇതോടെയാണ് യുവാവിന്റെ കയ്യിൽനിന്നും ഫോൺ വാങ്ങി പൊലീസ് പരിശോധിച്ചത്.  അമ്പതോളം യുവതികളെ ഇയാൾ പീഡനത്തിനിരയാക്കുന്ന ദൃശ്യങ്ങൾ പൊലീസ് ഫോണിൽനിന്നും കണ്ടെത്തുകയായിരുന്നു. 
 
തുടർന്ന് പൊലീസ് ഇർകളായ യുവതികളെ ബന്ധപ്പെട്ടു. തങ്ങളെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു എന്ന് യുവതികൾ പൊലീസിന് മൊഴി നൽകി. നേരത്തെയും സമാനമായ കേസിൽ പ്രതി പിടിയിലായിട്ടുണ്ടെങ്കിലും മതിയായ തെളിവുകൾ ലഭിക്കാത്തതിനാൽ കോടതി ഇയാൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments