Webdunia - Bharat's app for daily news and videos

Install App

മകളെയും അച്ഛനമ്മമാരെയും കൊലപ്പെടുത്തിയ പിണറായിയിലെ സൌമ്യ ഇപ്പോള്‍ ഏവര്‍ക്കും പ്രിയങ്കരി!

Webdunia
തിങ്കള്‍, 11 ജൂണ്‍ 2018 (18:58 IST)
ഇപ്പോഴും ഏവര്‍ക്കും സംശയമാണ്. ആ കൊലപാതകങ്ങള്‍ സൌമ്യ തന്നെ ചെയ്തതാണോ? സൌമ്യയെ പരിചയപ്പെടുന്ന ആര്‍ക്കും അത് വിശ്വസിക്കാന്‍ കഴിയുന്നില്ല. കാരണം പേരുപോലെ തന്നെ സൌമ്യമാണ് സൌമ്യയുടെ പെരുമാറ്റം. കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലിലെ സഹതടവുകാര്‍ക്ക് സൌമ്യ പ്രിയപ്പെട്ടവളാകുന്നതും അതുകൊണ്ടുതന്നെ.
 
സൌമ്യ ആ കൊലപാതകങ്ങള്‍ ചെയ്തെന്ന് സഹതടവുകാര്‍ക്ക് സംശയമുണ്ട്. താന്‍ നിരപരാധിയാണെന്ന് സൌമ്യ ഇടയ്ക്കിടെ ആവര്‍ത്തിക്കുകയും ചെയ്യുന്നു. സൌമ്യ ഒറ്റയ്ക്കാണ് ഈ കൊലപാതകങ്ങള്‍ ചെയ്തത് എന്ന് പൊലീസ് പോലും വിശ്വസിക്കുന്നില്ല.
 
ജയിലില്‍ സൌമ്യയ്ക്ക് കുടനിര്‍മ്മാണമാണ് ജോലി. അത് വളരെ ഭംഗിയായി ചെയ്യുന്നുമുണ്ട്. വളരെ പെട്ടെന്ന് തന്നെ കുട നിര്‍മ്മാണത്തില്‍ വിദഗ്ധയായി മാറാന്‍ സൌമ്യയ്ക്ക് കഴിഞ്ഞു. 
 
കുട നിര്‍മ്മാണത്തിലൂടെ ദിവസവും 63 രൂപയാണ് സൌമ്യ ജയിലില്‍ സമ്പാദിക്കുന്നത്. സൌമ്യയുമായി അടുപ്പമുള്ള ചെറുപ്പക്കാരുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതിന്‍റെ റിപ്പോര്‍ട്ടുകള്‍ വന്നശേഷം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments