Webdunia - Bharat's app for daily news and videos

Install App

അഞ്ച് രൂപയുടെ പലഹാരത്തിന് വാശിപിടിച്ച് കരഞ്ഞു; 20 മാസം പ്രായമായ കുഞ്ഞിനെ ചുമരിൽ ഇടിച്ച് കൊലപ്പെടുത്തി പിതാവ്

Webdunia
വെള്ളി, 5 ഫെബ്രുവരി 2021 (09:20 IST)
മുംബൈ: വെറും അഞ്ച് രൂപയുടെ പലഹാരത്തിനായി വാശിപിടിച്ച് കരഞ്ഞതിന് 20 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ചുമരിൽ ഇടിച്ച് കൊലപ്പെടുത്തി പിതാവ്. മഹരാഷ്ട്രയിലെ ഗോണ്ടിയയിലാണ് ക്രൂരമായ സംഭവം ഉണ്ടയത്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ 28 കാരനായ പിതാവ് വിവേക് ഉയികയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോതമ്പ് മാവുകൊണ്ടുള്ള ഖാജ എന്ന പലഹാരത്തിനായി കുഞ്ഞ് വാശിപിടിച്ച് കരഞ്ഞിരുന്നു. ഇത് കുഞ്ഞിന് വാങ്ങി നൽകുന്നതിനായി വിവേകിനോട് ഭാര്യ അഞ്ച് രൂപ ചോദിച്ചതാണ് പ്രകോപനം. ഇതോടെ കുഞ്ഞിനെയെടുത്ത് വിവേക് ചുമരിൽ ഇടിയ്ക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments