Webdunia - Bharat's app for daily news and videos

Install App

യുവതിയെ ബലാത്സംഗം ചെയ്തശേഷം വിദേശത്തേക്ക് കടന്നു, 18 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് തന്ത്രപരമായി വലയിലാക്കി!

Webdunia
തിങ്കള്‍, 24 ജൂണ്‍ 2019 (15:32 IST)
യുവതിയെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി കൂട്ടബലാല്‍സംഗം ചെയ്ത കേസിലെ മുഖ്യ പ്രതിയെ പതിനെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടികൂടി. വര്‍ക്കല പ്രേംനഗര്‍ സ്വദേശി ആസാദ് എന്ന അമ്പത്തൊന്നുകാരനാണ് പൊലീസ് വലയിലായത്.
 
വെട്ടൂര്‍ സ്വദേശിനിയായ മുപ്പത്തൊമ്പതുകാരിയെ 2001 ഡിസംബര്‍ മാസത്തിലായിരുന്നു കഴുത്തില്‍ വാള്‍ വച്ച് ഭീഷണിപ്പെടുത്തി ആസാദും മൂന്ന് കൂട്ടാളികളും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തത്. കുറ്റകൃത്യത്തിന്‌ ശേഷം ഒളിവില്‍ പോയ ഇയാള്‍ പല വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുകയായിരുന്നു.
 
എന്നാല്‍ കൂട്ടാളികളില്‍ രണ്ടുപേരെ സംഭവത്തിന് തൊട്ടുപിന്നാലെ പൊലീസ് പിടികൂടിയിരുന്നു. നാലാമനായ നിസാമുദ്ദീന്‍ ഇനിയും പിടിയിലായിട്ടില്ല. വര്‍ക്കല ഇന്‍സ്‌പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments