Webdunia - Bharat's app for daily news and videos

Install App

നേഴ്സിന്റെ ക്രൂരത, മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയത് നിരവധി രോഗികളെ

Webdunia
ശനി, 31 ഓഗസ്റ്റ് 2019 (17:52 IST)
നിരവധി രോഗികളെ മരുന്നു മരുന്നുകൾ കുത്തി‌വച്ച് കൊലപ്പെടുത്തിയ നേഴ്സിനെതിരെ ജർമാൻ പ്രോസിക്യൂട്ടർമാർ വിശദമായ അന്വേഷണം ആരംഭിച്ചു. 27കാരനായ പുരുഷ നേഴ്സിനെതിരെയാണ് അന്വേഷണം ഊർജിതമാക്കിയത്. എന്നാൽ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ അധികൃതർ പുറത്തുവിട്ടിട്ടില്ല. 'ബി' എന്ന് മാത്രമാണ് അധികൃതർ കൊലയാളിയെ വിശേഷിപ്പുക്കുന്നത്.
 
85 രോഗികളെ മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയ നീൽ ഹോഗലിന്റെ കേസുമായി സാമ്യമുള്ളതാണ് ജർമനിയിലെ സംഭവം. 2016 മുതൽ തന്നെ ബി മറ്റൊരു കേസിൽ അറസ്റ്റിലാണ്. ഡോക്ടർ എന്ന വ്യജേന ഹോംബർഗിലെ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചതോടെയാന് ഇയാൾ പിടിയിലായത്. ഡോക്ടർ നിർദേശിക്കാത്ത മരുന്നുകൾ രോഗികൾക്ക് നൽകിയതിനെ തുടർന്ന് ഇയാൾക്കെതിരെ ആശുപത്രി അധികൃതർ അന്വേഷണം നടത്തിവരുന്ന സമയമായിരുന്നു അത്.
 
2015നും 2016നും ഇടയിലാണ് ഇയാൾ രോഗികളെ മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയത് എന്നാണ് അധികൃതർ സംശയിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഏഴു മൃതദേഹങ്ങൾ അധികൃതർ പുറത്തെടുത്തു, പ്രതി കൊലപാതകത്തിനായി ഉപയോഗിച്ചിരുന്ന ചില മരുന്നുകളും രാസ‌വസ്ഥുക്കളും കണ്ടെത്തിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments