Webdunia - Bharat's app for daily news and videos

Install App

ലോകകപ്പ് 2019; ധോണിക്ക് പിന്നാലെ ക്രിസ് ഗെയിലിനും പണി കിട്ടി

Webdunia
ചൊവ്വ, 11 ജൂണ്‍ 2019 (09:46 IST)
ലോകകപ്പിൽ സൌത്ത് ആഫ്രിക്കയ്ക്ക് എതിരെയുള്ള കളിയിൽ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഗ്ലൌസിൽ ബലിദാന്‍ ചിഹ്നം ആലേഖനം ചെയ്തെത്തിയത് ഏറെ വിവാദമായിരുന്നു. ഇതോടെ ഐസിസി ധോണിക്ക് മുന്നറിയിപ്പ് നൽകുകയും ഇതേതുടർന്ന് ഓസ്ട്രേലിയയുമായുള്ള കളിയിൽ ബലിദാൻ ചിഹ്നം ഒഴിവാക്കുകയും ചെയ്തിരുന്നു.
 
ഇപ്പോഴിതാ, ധോണിക്ക് പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലനും ഐസിസിയുടെ മുന്നറിയിപ്പ്. താരത്തിന്റെ ബാറ്റിലെ യൂണിവേഴ്‌സ് ബോസ് എന്ന ലോഗോ ഉപയോഗിക്കാനാകില്ലെന്നാണ് ഐസിസിയുടെ ഉത്തരവ്. എന്നാല്‍ ഉത്തരവിനെതിരെ ഗെയില്‍ ഐസിസിയോട് തന്നെ ഇതിനു അനുവദിക്കണമെന്ന ആവശ്യം അറിയിച്ചിരുന്നു. 
 
എന്നാല്‍ ചട്ടപ്രകാരം ഇത് അനുവദിക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. മത്സരങ്ങളില്‍ താരങ്ങള്‍ക്ക് വ്യക്തിപരമായ സന്ദേശം നല്‍കാനാകില്ലെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ ദി ബോസ് എന്ന ലോഗോ ഗെയില്‍ ബാറ്റില്‍ ഉപയോഗിക്കുന്നത് ഐസിസി വിലക്കിയിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments