Webdunia - Bharat's app for daily news and videos

Install App

പരാജയത്തിനു പിന്നാലെ അശ്വിനെതിരെ രൂക്ഷ വിമർശനം; പരിക്ക് മറവച്ചാണ് താരം കളിച്ചതെന്ന് ആരോപണം

Webdunia
തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (16:27 IST)
സതാംപ്ടൺ ടെസ്റ്റിൽ പരാജയപ്പെട്ട് ഇന്ത്യ പരമ്പ കൈവിടുംമ്പോൾ ഏറ്റവും കൂടുതൽ പഴി ഏറ്റുവാങ്ങുന്നത് ഇന്ത്യൻ ടീമിലെ മികച്ച സ്പിന്നർമാരിലൊരാളായ അശ്വിൻ തന്നെയാണ്. മത്സരത്തിലെ രണ്ട് ഇന്നിംഗ്സുകളിലും അശ്വിന് കാര്യമായ സംഭാവനകളൊന്നും നൽകാനായില്ല എന്നത് തന്നെയാണ് ഇതിനു കാരണം. 
 
പരിക്ക് മറച്ചുവച്ചാണ് താരം മത്സരത്തിനിറങ്ങിയത് എന്നാണ് ആരോപണം ഉയരുന്നത്. പ്രകടനം മോഷമായതിനു പിന്നിലെ കാരണം ഒരുപക്ഷേ അതാവാം. ആദ്യ ഇന്നിംഗ്സിൽ രണ്ടും രണ്ടാമത് ഇന്നിംഗ്സിൽ ഒരു വിക്കറ്റൂമാണ് അശ്വിൻ സ്വന്തമാകിയത് എന്നാൽ ഈ വിക്കറ്റുകൾകൊണ്ട് ടീം ഇന്ത്യക്ക് പ്രത്യേകിച്ച് ഒന്നും നേടാനായില്ല. 
 
ഒന്നാം ഇന്നിംഗ്സിന്റെ തുടക്കതിൽ 6 വിക്കറ്റിന് 86 റൺസ് എന്ന നിലയിൽ കൂപ്പുകുത്തിയ ഇംഗ്ലങ്ങിണ്ടിനെ അപ്പോൾ തളക്കാനായില്ല.ഏഴാം വിക്കറ്റിലെത്തിയപ്പൊൾ സാം കറൻ–മോയിൻ അലി 81 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി ടിമിനെ ഭേതപ്പെട്ട സ്കോറിലെത്തിച്ചു. ഇതിനു ശേഷം മാത്രമാണ് മൊയിൻ അലിയെ പുറത്താക്കാൻ അശ്വിനായത്. രണ്ടാം ഇന്നിംഗ്സിലാവട്ടെ 37.1 ഓവറിൽ 84 റൺസാണ് അശ്വിൻ വഴങ്ങിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

ഓരോ പന്തും നേരിടുന്നതിന് മുന്‍പും 'ഓം നമ ശിവായ്' ജപിച്ചിരുന്നുവെന്ന് കോലി

അടുത്ത ലേഖനം
Show comments