Webdunia - Bharat's app for daily news and videos

Install App

ബോള്‍ട്ടിന് മുന്നിലെത്തുമ്പോള്‍ കോലിക്ക് മുട്ടിടിക്കുമോ? കണക്കുകള്‍ ഇങ്ങനെ

Webdunia
ബുധന്‍, 16 ജൂണ്‍ 2021 (20:34 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടാന്‍ ഇന്ത്യ തയ്യാറായി കഴിഞ്ഞു. കലാശപോരാട്ടത്തില്‍ നായകന്‍ വിരാട് കോലിയുടെ ബാറ്റിങ് കരുത്ത് തന്നെയാണ് ഇന്ത്യയുടെ വന്‍ പ്രതീക്ഷ. എന്നാല്‍, തൊട്ടപ്പുറത്ത് ലോകോത്തര ബൗളര്‍മാര്‍ ഇന്ത്യയെ നേരിടാന്‍ അരയും തലയും മുറുക്കി നില്‍ക്കുകയാണ്. അതില്‍ തന്നെ എല്ലാവരും ഉറ്റുനോക്കുന്നത് ട്രെന്‍ഡ് ബോള്‍ട്ടിനെയാണ്. കിവീസിന്റെ വജ്രായുധമായ ബോള്‍ട്ടും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഏറ്റുമുട്ടിയപ്പോള്‍ മുഴുവന്‍ ആരായിരുന്നു കേമന്‍? കണക്കുകള്‍ ഇങ്ങനെയാണ് 
 
ടെസ്റ്റില്‍ 2012 മുതലുള്ള ഏറ്റുമുട്ടലില്‍ 226 ബോളില്‍ നിന്ന് 133 റണ്‍സാണ് ബോള്‍ട്ടിനെതിരെ കോലി നേടിയിട്ടുള്ളത്. ഇതില്‍ 21 ഫോര്‍ ഉണ്ട്. മൂന്ന് തവണയാണ് ഇന്ത്യന്‍ നായകനെ ബോള്‍ട്ട് വിക്കറ്റിനു മുന്നില്‍ കുടുക്കിയത്. 
 
ഏകദിനത്തില്‍ 120 ബോളില്‍ നിന്ന് 121 റണ്‍സാണ് കോലി ബോള്‍ട്ടിനെതിരെ നേടിയിരിക്കുന്നത്. ഏകദിനത്തിലും ബോള്‍ട്ട് കോലിയെ മൂന്ന് തവണ പുറത്താക്കിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments