Webdunia - Bharat's app for daily news and videos

Install App

ഗോള്‍ഡന്‍ ഡക്കായി വന്ന പുജാരയുടെ പുറത്ത് തട്ടി ദ്രാവിഡ്; ഡ്രസിങ് റൂം വീഡിയോ കാണാം

Webdunia
തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (12:07 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഗോള്‍ഡന്‍ ഡക്കിന് പുറത്തായതിന്റെ നിരാശയിലാണ് ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ ചേതേശ്വര്‍ പുജാര. ടെസ്റ്റ് കരിയര്‍ ചോദ്യചിഹ്നങ്ങള്‍ക്കിടെ നില്‍ക്കുമ്പോഴാണ് പുജാരയുടെ മറ്റൊരു മോശം ഇന്നിങ്‌സ്. ലുങ്കി എങ്കിഡിയുടെ പന്തില്‍ കീഗന്‍ പീറ്റേഴ്‌സണ് ക്യാച്ച് നല്‍കിയാണ് പുജാര ഗോള്‍ഡന്‍ ഡക്കായത്. 
<

#SAvIND pic.twitter.com/SpMO6RtccL

— Ashwin Natarajan (@ash_natarajan) December 26, 2021 >ഏറെ നിരാശയോടെ ഡ്രസിങ് റൂമിലേക്ക് കയറിവന്ന പുജാരയെ ഒരു സ്പര്‍ശം കൊണ്ട് ആശ്വസിപ്പിക്കുന്ന ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ പ്രവൃത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ജസ്പ്രീത് ബുംറ, പ്രിയങ്ക് പാഞ്ചല്‍ എന്നിവര്‍ക്കൊപ്പം ഡ്രസിങ് റൂമില്‍ നിന്ന് കളി കാണുന്ന പുജാരയെ വീഡിയോയില്‍ കാണാം. ഇവര്‍ക്ക് മുന്നിലായി പരിശീലകന്‍ ദ്രാവിഡ് നില്‍ക്കുന്നുണ്ടായിരുന്നു. ഡ്രസിങ് റൂമിന്റെ ഉള്ളിലേക്ക് കയറി പോകുന്നതിനിടെ ദ്രാവിഡ് പുജാരയുടെ പുറത്ത് തട്ടി ആശ്വസിപ്പിക്കുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments