Webdunia - Bharat's app for daily news and videos

Install App

അവർ വിധിയെഴുതി, രഞ്ജി കളിക്കാരൻ മാത്രമായൊതുങ്ങും എന്ന് പറഞ്ഞു: ജസ്‌പ്രീത് ബു‌മ്ര

Webdunia
ചൊവ്വ, 28 ഏപ്രില്‍ 2020 (10:09 IST)
ക്രിക്കറ്റ് കരിയറിന്റെ തുടക്കക്കാലത്ത് തനിക്ക് ഒരി‌യ്‌ക്കലും ഇന്ത്യൻ ടീമിനായി കളിക്കാൻ സാധിക്കില്ലെന്ന് പലരും പറഞ്ഞിരുന്നതായി ഇന്ത്യൻ സ്റ്റാർ പേസർ ജസ്‌പ്രീത് ബു‌മ്ര.മുൻ ഇന്ത്യൻ താരം യുവ്‌രാജ് സിംഗുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവിലാണ് ബു‌മ്ര മനസ്സുതുറന്നത്.
 
തനിക്ക് അധികകാലം കളിക്കാൻ സാധിക്കില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഇന്ത്യയ്‌ക്കായി അവസാനം കളിക്കാൻ പോകുന്നത് ഞാനായിരിക്കും എന്നാണ് അവർ പറയാറുള്ളത്.ഞാൻ രഞ്ജി ട്രോഫിയിൽ മാത്രമായി ഒതുങ്ങിപോകുമെന്നും പലരും പറഞ്ഞു. എന്നാൽ ഒരിക്കൽ പോലും എന്റെ ബൗളിംഗ് ആക്ഷൻ മാറ്റാൻ ഞാൻ തയ്യാറായില്ല. ഇതേ ആക്ഷൻ ഉപയോഗിച്ച് ഞാൻ എന്റെ കഴിവിന് മൂർച്ചകൂട്ടിക്കൊണ്ടിരുന്നു- ബു‌മ്ര പറഞ്ഞു.
 
അതേസമയം ഐ.പി.എല്ലിലെ മികവ് കാരണമാണ് താന്‍ ഇന്ത്യന്‍ ടീമിലെത്തിയതെന്ന വാദങ്ങള്‍ ബു‌മ്ര തള്ളികളഞ്ഞു. ഐപിഎല്ലിലെ പ്രകടനത്തിന് ശേഷം ആഭ്യന്തരക്രിക്കറ്റിലും താൻ മികച്ച പ്രകടനം കാഴ്‌ച്ചവെച്ചെന്നും അതിനെ തുടർന്നാണ് ഇന്ത്യൻ ടീമിലെത്തിയതെന്നും ബു‌മ്ര പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments