Webdunia - Bharat's app for daily news and videos

Install App

ഈ പ്രായത്തില്‍ തന്നെ ഗില്ലിനെ സച്ചിനുമായും കോലിയുമായും താരതമ്യം ചെയ്യുന്നത് ശരിയല്ല: ഗാരി കിര്‍സ്റ്റണ്‍

Webdunia
ഞായര്‍, 4 ജൂണ്‍ 2023 (09:50 IST)
ഇന്ത്യയുടെ ഇതിഹാസതാരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍,വിരാട് കോലി എന്നിവര്‍ക്കൊപ്പം യുവതാരം ശുഭ്മാന്‍ ഗില്ലിനെ താരതമ്യം ചെയ്യുന്നത് നീതിയല്ലെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകനും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവുമായ ഗാരി കിര്‍സ്റ്റണ്‍. എല്ലാ ഫോര്‍മാറ്റുകളിലും ഉയരങ്ങളിലെത്താനുള്ള പ്രതിഭ ഗില്ലിനുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ തന്നെ ഇതിഹാസങ്ങളുമായി അവനെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും കിര്‍സ്റ്റണ്‍ പറയുന്നു.
 
ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാകുവാന്‍ തക്ക വൈദഗ്ധ്യവും നിശ്ചയദാര്‍ണ്ഡ്യവുമുള്ള യുവ കളിക്കാരനാണ് ഗില്‍. അദ്ദേഹത്തിന്റെ യാത്രയുടെ തുടക്കത്തില്‍ തന്നെ അദ്ദേഹത്തെ സച്ചിനോടും കോലിയോടും താരതമ്യപ്പെടുത്തുന്നത് അന്യായമാണ്. ഗില്ലിന് വിജയകരമായി കരിയര്‍ ഉണ്ടാക്കാനുള്ള ശേഷി അവനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യയ്ക്ക് വേണ്ടി 3 ഫോര്‍മാറ്റിലും തിളങ്ങാന്‍ അവനാകും. ഗാരി കിര്‍സ്റ്റണ്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments