Webdunia - Bharat's app for daily news and videos

Install App

ഈ ഇന്ത്യന്‍ ടീം പ്രതാപകാലത്തെ ഓസീസ് ടീമിനെ ഓര്‍മിപ്പിക്കുന്നു: ഷെയ്ന്‍ വാട്ട്‌സണ്‍

Webdunia
ശനി, 4 നവം‌ബര്‍ 2023 (13:07 IST)
ഏകദിന ലോകകപ്പില്‍ തോല്‍വിയറിയാതെ കുതിക്കുകയാണ് ഇന്ത്യന്‍ ടീം. കളിച്ച 7 മത്സരങ്ങളില്‍ വിജയിച്ചു എന്ന് മാത്രമല്ല എതിരാളികള്‍ക്ക് മേല്‍ വ്യക്തമായ ആധിപത്യം നേടിയാണ് ഇന്ത്യയുടെ വിജയങ്ങളെല്ലാം തന്നെ. ഇപ്പോഴിതാ നിലവിലെ ഇന്ത്യന്‍ ടീമിനെ 2003-2007 കാലഘട്ടത്തിലെ ഓസീസ് ടീമുമായി ഉപമിച്ചിരിക്കുകയാണ് മുന്‍ ഓസീസ് ഓള്‍റൗണ്ടറായ ഷെയ്ന്‍ വാട്ട്‌സണ്‍.
 
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പ്രതാപകാലത്തെ ഓസീസ് ടീം നടത്തിയിരുന്ന പ്രകടനത്തിന് സമാനമായ പ്രകടനമാണ് ഇന്ത്യ ലോകകപ്പില്‍ നടത്തുന്നതെന്ന് വാട്ട്‌സണ്‍ പറഞ്ഞത്. ഈ ടീമിന് യാതൊരു ബലഹീനതയുമില്ല.അന്നത്തെ ഓസീസ് ടീമിനെ പോലെ. ഈ ടീമിന് മികച്ച മാച്ച് വിന്നര്‍മാരുണ്ട്. ഇന്ത്യ ടൂര്‍ണമെന്റില്‍ അവിശ്വസനീയമാം വിധം ആധിപത്യം പുലര്‍ത്തുകയും ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ മുന്നേറുകയുമാണ്. ഈ ടീമിനെ വെല്ലുവിളിക്കണമെങ്കില്‍ മറ്റ് ടീമുകള്‍ക്ക് അവരുടെ മികച്ചത് തന്നെ പുറത്തെടുക്കേണ്ടിവരും. വാട്ട്‌സണ്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments