നിയോ കോവിനെ മനുഷ്യര്‍ പേടിക്കണോ?

Webdunia
വെള്ളി, 28 ജനുവരി 2022 (20:45 IST)
യഥാര്‍ഥത്തില്‍ നിയോ കോവ് വൈറസ് പുതിയ കോവിഡ് വകഭേദമല്ല. പ്രാഥമിക പഠനം അനുസരിച്ച് 2012-2015 കാലഘട്ടത്തില്‍ പടര്‍ന്നുപിടിച്ച മെര്‍സ്-കോവ് (MERS-Cov) എന്ന വൈറസ് വകഭേദവുമായി ഇതിനു ബന്ധമുണ്ട്. കൊറോണ വൈറസിന് തത്തുല്യമായ മറ്റൊരു വൈറസ് വകഭേദമെന്ന് ഇതിനെ വിശേഷിപ്പിക്കാം. നിലവില്‍ മനുഷ്യരില്‍ നിയോ കോവ് വൈറസ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഇപ്പോള്‍ ഉള്ള നിലയില്‍ നിന്ന് ഒരു ജനിതകമാറ്റം കൂടി സംഭവിച്ചാല്‍ ഇത് മനുഷ്യരിലേക്ക് പടരും. നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ വവ്വാലുകളില്‍ മാത്രമാണ് നിയോ-കോവ് കണ്ടെത്തിയിരിക്കുന്നത്. ഈ വൈറസ് ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയില്‍ ഒരിക്കല്‍ കൂടി ജനിതകമാറ്റത്തിനു വിധേയമായാല്‍ ഇത് കൂടുതല്‍ അപകടകാരിയാകും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

ഇലക്ട്രിക്ക് വാഹന സര്‍വീസിങ് പഠിക്കണോ; കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരള അപേക്ഷകള്‍ ക്ഷണിച്ചു

Shreyas Iyer : ടീം തോറ്റു, പക്ഷേ ബാറ്ററായി ശ്രേയസ് തിളങ്ങി, വിരട് കോലിയുടെ റെക്കോർഡിനൊപ്പം

ജിഹാദിയെന്ന് അന്‍സിബയെ വിളിച്ചത് തമാശയ്‌ക്കെന്ന് പോലീസ് റിപ്പോര്‍ട്ട്, ടിനി ടോമിനെ കുടുക്കിയത് നീന കുറുപ്പിന്റെ മൊഴി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉയര്‍ന്ന താപനിലയില്‍ സംസ്‌കരിക്കുന്ന എണ്ണ, ശരീരത്തിന് ദോഷകരം, കാരണമുണ്ട്

ചോറ് ഒഴിവാക്കണോ തടി കുറയ്ക്കാൻ?

കാര്‍ഡിയോവാസ്‌കുലാര്‍-കിഡ്‌നി-മെറ്റബോളിക് സിന്‍ഡ്രോം എന്താണ്? കാരണങ്ങള്‍ അറിയണം

മണിക്കൂറില്‍ മൂന്നോനാലോ ലിറ്റര്‍ വെള്ളം കുടിക്കുന്നത് അപകടകരമായ ഹൈപ്പോനാട്രീമിയക്ക് കാരണമാകും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

രോഗപ്രതിരോധശേഷിയും മെറ്റബോളിസവും വര്‍ദ്ധിപ്പിക്കും; തണുത്ത വെള്ളത്തിലെ കുളിക്ക് ഗുണങ്ങളേറെ

അടുത്ത ലേഖനം
Show comments